Neelsalam
  • Home
    • Home Layout 1
    • Home Layout 2
    • Home Layout 3
  • Features
    • Youtube Video
    • Vimeo Video
    • Dailymotion Video
    • Self-hosted Video
    • User Profile
    • Playlists
    • User-created Playlist
    • Favorite Playlist (Private)
    • Watch Later Playlist (Private)
    • All JNews Features
  • Trending
  • Latest
  • Category
    • News
    • Movie
    • Music
    • Technology
    • Howto & Style
    • Entertainment
    • Gaming
No Result
View All Result
  • Login
UPLOAD
Neelsalam
  • Home
    • Home Layout 1
    • Home Layout 2
    • Home Layout 3
  • Features
    • Youtube Video
    • Vimeo Video
    • Dailymotion Video
    • Self-hosted Video
    • User Profile
    • Playlists
    • User-created Playlist
    • Favorite Playlist (Private)
    • Watch Later Playlist (Private)
    • All JNews Features
  • Trending
  • Latest
  • Category
    • News
    • Movie
    • Music
    • Technology
    • Howto & Style
    • Entertainment
    • Gaming
No Result
View All Result
  • Login
UPLOAD
Neelsalam
No Result
View All Result
Home Uncategorized
ഭൂമിക്ക് സമീപത്തേക്ക് ഛിന്നഗ്രഹം; മണിക്കൂറിൽ 23700 കിലോമീറ്റർ വേഗം

ഭൂമിക്ക് സമീപത്തേക്ക് ഛിന്നഗ്രഹം; മണിക്കൂറിൽ 23700 കിലോമീറ്റർ വേഗം

admin by admin
December 6, 2021
0 0
0
0
SHARES
1
VIEWS
Share on FacebookShare on Twitter

ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് അപകടകാരിയായ ഛിന്നഗ്രഹം വരുന്നു. ആയിരത്തിലധികം അടി വലുപ്പമുള്ള 4660 നെരിയൂസ് എന്ന ഛിന്നഗ്രഹമാണ് ഡിസംബർ 11ന് ഭൂമിയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കുകയെന്ന് യു.എസ് ബഹിരാകാശ ഏജൻസിയായ നാസ വെളിപ്പെടുത്തി. ഫ്രാൻസിലെ പ്രശസ്തമായ ഐഫൽ ടവറിനേക്കാൾ വലുപ്പമുള്ള കൂറ്റൻ പാറക്കല്ല് മണിക്കൂറിൽ 23700 കിലോമീറ്റർ വേഗത്തിലാണ് ഭൂമിയുടെ സമീപത്ത് കൂടെ കടന്നുപോവുക.

ജീവജാലങ്ങളുടെ ഭാഗ്യത്തിന് നെരിയൂസ് ഭൂമിയെ സ്പർശിക്കില്ല. പക്ഷേ, ചരിത്രത്തിൽ ആദ്യമായാണ് നെരിയൂസ് ഭൂമിയുടെ ഇത്രയും അടുത്ത് എത്തുന്നത്. ഡിസംബർ 11ന് നെരിയൂസ് ഭൂമിയുടെ 38.6 ലക്ഷം കിലോമീറ്റർ അടുത്തെത്തും. നിലവിൽ ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്റെ പത്ത് മടങ്ങ് വരും ഇത്. വലിയ അകലമാണല്ലോ ഇതെന്നു കരുതി ഗവേഷകർ വെറുതെയിരിക്കുന്നില്ല. ഗോളശാസ്ത്രപരമായി നോക്കുകയാണെങ്കിൽ ഇതൊരു ചെറിയ ദൂരമാണ് എന്നതാണ് കാരണം.

ഭൂമിയോട് 19.3 കോടി കിലോമീറ്റർ അടുത്തു വരുന്ന ബഹിരാകാശ വസ്തുക്കളെ നാസ കർശനമായ നിരീക്ഷണത്തിന് വിധേയമാക്കാറുണ്ട്. അതിവേഗം സഞ്ചരിക്കുന്ന 75 ലക്ഷം കിലോമീറ്റർ അടുത്തുവരുന്ന വസ്തുക്കൾ അപകടസാധ്യതയുള്ളവയാണെന്നാണ് നാസ പറയുന്നത്. ചെറിയ കാരണം കൊണ്ടുതന്നെ അവ വഴിമാറിയേക്കാം. അതിനാൽ തന്നെ ഓരോ മണിക്കൂറിലും അവയെ നിരീക്ഷിക്കും.

ഗ്രീക്ക് ഭൂമിദേവിയായ ഗെയയുടെ മകന്റെ പേരിലുള്ള നെരിയൂസിനെ 1982ലാണ് കണ്ടെത്തിയത്. 1.82 വർഷമെടുത്താണ് നെരിയൂസ് സൂര്യനെ ചുറ്റുക. ഓരോ പത്ത് വർഷവും ഇത് ഭൂമിയുടെ അടുത്ത് എത്താറുണ്ട്. ഭൂമിയുടെ വളരെ അടുത്ത് വരുന്നതിനാൽ അതിൽ നിന്ന് പാറയും മണ്ണും ശേഖരിക്കാൻ നാസയും ജപ്പാനിലെ ബഹിരാകാശ ഏജൻസിയായ ജാക്‌സയും നേരത്തെ തീരുമാനിച്ചിരുന്നു. ജാക്‌സയുടെ ഹയാബുസ ബഹിരാകാശ വാഹനം ഉപയോഗിച്ച് സാമ്പിൾ ശേഖരിക്കാനായിരുന്നു തീരുമാനം. പക്ഷെ, ‘25143 ഇത്തോകാവ’ എന്ന ഛിന്നഗ്രഹത്തിൽ നിന്നാണ് സാമ്പിൾ ശേഖരിച്ചത്.

ഡിസംബർ പതിനൊന്നിന് ശേഷം 2031 മാർച്ച് രണ്ടിനായിരിക്കും നെരിയൂസ് വീണ്ടുമെത്തുക. 2060ലെ വലന്റൈൻസ് ഡേയിൽ ഭൂമിയിൽ നിന്ന് കേവലം 12 ലക്ഷം കിലോമീറ്റർ അകലെ എത്തും. ചന്ദ്രനും ഭൂമിയും തമ്മിലുള്ള ദൂരത്തിന്റെ മൂന്നുമടങ്ങ് ദൂരത്തിലായിരിക്കും അന്ന് നെരിയൂസ് എത്തുക.

അന്ന് നെരിയൂസിലെ നിക്കലും ഇരുമ്പും കൊബാൾട്ടും വ്യാവസായിക അടിസ്ഥാനത്തിൽ ശേകരിക്കാൻ നാസക്ക് പദ്ധതിയുണ്ട്. ഭൂമിയിലെ വ്യവസായങ്ങൾക്ക് വേണ്ട 471 കോടി യു.എസ് ഡോളർ വിലവരുന്ന ധാതുക്കൾ നെരിയൂസിലുണ്ടെന്നാണ് വിലയിരുത്തൽ. എന്തെങ്കിലും കാരണം കൊണ്ട് നെരിയൂസ് വഴിതെറ്റി ഭൂമിയിലേക്ക് വരുകയാണെങ്കിൽ അതിനെ നേരിടാനുള്ള പദ്ധതികളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

ഭൂമിയിൽ നിന്ന അധികം അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ദിദിമോസ് ഛിന്നഗ്രഹത്തെ ലക്ഷ്യമിട്ട് നവംബർ 23ന് നാസ പ്രത്യേക ബഹിരാകാശ വാഹനം അയച്ചിരുന്നു. 2022 സെപ്റ്റംബർ അവസാനത്തോടെയോ ഒക്ടോബർ ആദ്യമോ ദിദിമോസിൽ വാഹനം ഇടിച്ചിറങ്ങും. ദിദിമോസിന്റെ വഴി മാറുമോയെന്ന് കണ്ടെത്താനാണ് ഈ ദൗത്യം. ഭൂമിയിൽ ഇരുന്ന് സംഭവങ്ങൾ നിരീക്ഷിക്കുന്ന ശാസ്ത്രജ്ഞർക്ക് സ്ഫോടനത്തിന്റെ ശക്തിയും ഭ്രമണപഥത്തിലുണ്ടായ മാറ്റവും അറിയാനാവും.

സമാനമായ പദ്ധതികൾ ചൈനയും തയ്യാറാക്കിയിട്ടുണ്ട്. 1999ൽ കണ്ടുപിടിച്ച ബെന്നുവാണ് ചൈനയുടെ ലക്ഷ്യം. അഞ്ച് റോക്കറ്റുകൾ ഉപയോഗിച്ച് ബെന്നുവിനെ വഴിതെറ്റിക്കാനാണ് ചൈന പദ്ധതിയിട്ടിരിക്കുന്നത്. ഭൂമിയിൽ നിന്ന് 35 കോടി കിലോമീറ്റർ അകലെ കൂടെയാണ് ബെന്നെ നേരത്തെ കടന്നുപോയത്. ഛിന്നഗ്രഹങ്ങളിലെ ധാതുക്കൾ ശേഖരിച്ച് വ്യവസായത്തിന് ഉപയോഗിക്കാനുള്ള പദ്ധതികളും ചൈന തയ്യാറാക്കിയിട്ടുണ്ട്. സെമി കണ്ടക്ടർ വ്യവസായത്തിന് ഇത്തരം ധാതുക്കൾ വേണമെന്നാണ് ചൈനയുടെ നിലപാട്. കൂടാതെ ശക്തമായ ചിപ്പുകൾ നിർമിക്കാൻ സ്‌പേസിലെ അന്തരീക്ഷം സഹായിക്കുമെന്നും ചൈന വിലയിരുത്തുന്നു.

Previous Post

കേരളത്തിൽ കേൾക്കരുതാത്ത മുദ്രാവാക്യം ആർഎസ്എസ് തലശേരിയിൽ മുഴക്കി: പിണറായി വിജയൻ

Next Post

രാജസ്ഥാനിൽ 9 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു; രാജ്യത്ത് ആകെ കേസുകൾ 21 ആയി

Next Post
രാജസ്ഥാനിൽ 9 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു; രാജ്യത്ത് ആകെ കേസുകൾ 21 ആയി

രാജസ്ഥാനിൽ 9 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു; രാജ്യത്ത് ആകെ കേസുകൾ 21 ആയി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

aaa

1 Views
March 4, 2022

Canon woos pro photographers with EOS-1D X Mark III

0 Views
February 4, 2022

New Bill And Ted Face The Music Image Pairs The Duo With Their Daughters

0 Views
February 3, 2022

Copyright (c) 2019 by Jegtheme.

  • About
  • Buy JNews
  • Request A Demo
  • Contact
No Result
View All Result
  • Activity
  • Home 1
  • Home 2
  • Home 3
  • Latest
  • Members
  • Sample Page
  • Trending

© 2023 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?
-
00:00
00:00

Queue

Update Required Flash plugin
-
00:00
00:00